7 യിഫ്താഹ് ഗിലെയാദ്യരോട്: "നിങ്ങൾ എന്നെ പകച്ച് എന്റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്റെ അടുക്കൽ എന്തിന് വരുന്നു" എന്നു പറഞ്ഞു.
7 യിഫ്താഹ് ഗിലെയാദ്യരോട്: "നിങ്ങൾ എന്നെ പകച്ച് എന്റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്റെ അടുക്കൽ എന്തിന് വരുന്നു" എന്നു പറഞ്ഞു.