17 നന്നായി സഭാപരിപാലനം നടത്തുന്ന സഭാമുഖ്യന്മാർക്ക്, പ്രത്യേകിച്ച് പ്രസംഗത്തിലും അധ്യാപനത്തിലും വ്യാപൃതരായിരിക്കുന്നവർക്ക് മാന്യമായ വേതനം നൽകണം. 18 "ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്" എന്നും "ജോലിക്കാരൻ തന്റെ കൂലിക്ക് അർഹൻ" എന്നും തിരുവെഴുത്തു പറയുന്നല്ലോ.
Publicidade
Publicidade